Sunday, December 25, 2011

കവിയൂരിന്റെ ഉത്സവദിനങ്ങളിലേക്ക് ഇനി വിരലിലെണ്ണാന്‍ മാത്രം ദിവസങ്ങള്‍ ....................എന്താണ് ആദിവസങ്ങളുടെ പ്രസക്തി? നാടുനീളെ ഉത്സവം കണ്ടുനടന്നകാലത്ത് മനസ്സിലായത് കവിയൂരെന്ന കുഗ്രാമത്തി ലെ മഹാക്ഷേത്രത്തിലെ ഉത്സവത്തിന്റെ വലിപ്പമായിരുന്നു. എണ്പതുകളില്‍ കവിയൂരുത്സവം ദേവസ്വം ബോര്‍ഡ് ഒരുവഴിപാടു പോലെ നടത്തി വരുന്നകാലത് ത് പെരുന്നയിലെ കാവടിയാട്ടം ഏറ്റവും വലി യ ഉത്സവമായിരുന്ന നാരകത്ര വാസി ഗോപനും പായിപ്പാട് സുരേഷുമൊക്കെ ആദ്യമായികവിയൂരില്‍ ഹനുമദ്ജയ ന്തിദിനത്തിലെ ആള്‍ത്തിരക്കുകണ്ട് അമ്പരപ്പെട്ടത് ഓര്മ്മയില്‍ വരുന്നു. എന്നും അത് -പള്ളിവേട്ടയും -തിരക്കി ന്റെഉത്സവമായിരുന്നു .ഹനുമദ്ജയന്തിദിനത്തി ലെആളിനെക്കണ്ട്അമ്പരന്നവരോട്അന്നുപഋഅഞതും പള്ളിവേട്ടയ്ക്ഇതിലുമെത്രയോഎന്നരീതിയിലായിരുന്നു അത് സത്യവുമാണ്. പള്ളിവേട്ട ദിനത്തില്‍ അന്നും വീട്ടില്‍( കവിയൂരിലെയു മ്പരിസരപ്രദേശങ്ങളിലെയും എല്ലവീടുകളിലും) ബന്ധുക്കളുടെയും മിത്രങ്ങളുടെയും തിരക്കായിരുന്നു. അന്നും അത്ഭുതപ്പെട്ടിട്ടുണ്ട് മൂന്നോ നാലോആനകള്‍ മാത്രം പങ്കെടുക്കുന്ന ഒരെഴുന്നളത്ത് കാണാന്‍ വേണ്ടി എന്താണിത്രയും ആള്ത്തിരക്കെന്ന്! വീണ്ടും ഏതാനും കൊല്ലങ്ങള്‍ പിന്നിട് ട്കോട്ടയത് ത്ജോലിക്കാരനാ യവര്‍ഷം തിരുനക്കര ഉത്സവത്തിന്റെഒന്പതാനത്തകര്‍പ്പും പള്ളിവേട്ട ദിനത്തില്‍ വെള്ളിക്കുടയെടുക്കുന്നസമയത് തെയ്ത്തെ ആവേശവും ഒക്കെകവിയൂരി ലെഎഴുന്നള്ളത്തി ന്റെദാരിദ്ര്യം മനസ്സിലാക്കിത്തന്നു. പക് ഷേഅപ്പോഴു മ്നഗരമധ്യത്തില്‍ നടക്കുന് നതിരുനക്കരയുത്സവത്തി ന്റെആള്‍ത്തിരക് ക്ഒട്ടും ഭ്രമിപ്പിച്ചില്.ല കവിയൂരുത്സവത്തി ന്റെഉള്‍ നാടന്‍ തിരക് കഒട്ടും കുറവായിരുന്നില് ലഎന്നതുതന് നെകാരണം . ഉത്സവനടത്തിപ്പി ന്റെഭാഗമാവാന്‍ തൊട്ടടുത്തകൊല്ലം അവസ്രമുണ്ടായപ്പോള്‍ തിരുനക്കരയിലെയും ഏറ്റുമാനൂരെയും തൃപൂണീത്തുറയിലെയുമൊക് കെഎഴുന്നള്ളത്തി ന്റെഗമ്ഭീര്യ മ്എങ്ങ നെകവിയൂരി ല്‍ പുനഃസൃഷ്ടിക്കമെന്നായിരുന് നുഅന്വേഷണം. അന്ന ത്പലതും എത്തിപ്പിടിക്കാനാവാത് തസ്വപ്നങ്ങളാ യിതോന്നി
ഒ രു തവ ണഉത്സവം നടത്,തി സാമ്പത്തികപ്രതിസന് ധിമനസ്സിലാ,യി ഏറെക്കു റെപരാജയം നേരിട്ടിരിക്കുന് നസാഹചര്യ്ത്തിലാണ് മുടങ്ങാ തെപള്ളിവേട്ടദിനത്തി ലെഉത്സവബ ലിതൊഴാനെത്തുന് ന്കൈമ്മളപ്പൂപ്പന്‍( വലിയമ്മായിയു ടെഅഛന്‍) ഇക്കു റിവേലയ്ക്കെഴുന്നള്ളത്തുകാണണമെന് നുപറഞ് ഞ്എ ന്റെകൂ ടെകൂടിയ.ത് ദൂ രെനിന് നേഎഴുന്നള്ളത് ത്സാകൂതം വീക്ഷിച് ചഅദ്ദേഹം അല്പമുറക്കെത്തന് നെപറ,ഞു ങ്ങ്,ഹാ തൃക്കവിയൂരപ്പ ന്റെഎഴുന്നള്ളത്തിപ്പം ഇത്തരത്തിലാ യോഎന്.ന് എന്താണങ്ങ നെപറയാന്‍ കാരണമെന് നുഞാന്‍ ചോദിച്.ചു ( താരതമ്യേ,ന കീറലുകളീല്ലാത് തനെടിപ്പട്ടവു ം എണ്ണം തികഞ് ഞനാലാനകളുമുള്[ള[പ്പോള്‍ പരാതിക് ക് എ ന്തുകാരണം എന്നായിരുന് നുഎ ന്റെചോദ്യത്തി ന്റെആഴം . കുന്ന്ന്താനത്തുകാരനും തൃക്കവിയൂരപ്പ ന്റെപ്രജയുമാ യഅദ്ദേഹം പറ,ഞു എ,ടാ പള്ളിവേട് ടദിവസത് തെശിവേലിക് ക്  ചട്ടവും നെടിപ്പട്ടവും കുടയും ആലവട്ടവും വെഞ്ചാമരവും മുന്പില്‍ വായിക്കുന് നകുഴലു മ്എല്ലാം സ്വര്ണ്ണമാ. സ്വര്ണ്ണത്തലേക്കെട്(ട് നെറ്റിപ്പട്ടം) ഉണ് ട്എന്ന അറിവും വച് ച്അഹങ്കരിച്ചിരുന് നഞാന്‍ സംശയിച്.ചു
 നെവര്‍ഷങ്ങളാ യിനടത്ടി യതേടലില്‍ കവിയൂരുത്സവം പത്തന്ംതിട് ടജില്ലയു ടെവടക്കുകിഴക്കന്‍ മേഖലയിലും കോട്ടയം ജില്ലയു ടെതെക്കുകിഴക്കന്‍ മേഖലയിലും ഉത്സവം എന് നവാക്കി ന്റെ പ്രതീകമാവാന്‍ കാരണം അതി ന്റെആഡംബരമായിരുന് നുഎന് നുമനസ്സിലാക്.കി
അ,തെ ശബരിമ ലഅയ്യപ്പ ന്റെ തിരുവാഭരണവും ഏടുമാനൂരപ്പ ന്റെഏഴരപ്പൊന്നാനയും വൈക്കത് തെഅഷ്ടമിത്തിടമ്പി ന്റെഗാംഭീര്യവും ഒക് കെവാര്‍ത്തകളില്‍ കൊട്ടിഘോഷിക്കാന്‍ വെമ്പുന് നതിരുവിതാംകൂര്‍ ദേവസ്വം ബോര്‍ ഡ്കവിയൂരിന്റെയും ആറന്മുളയുടെയുമൊക് കെതിരുവാഭര ണ ശേഖരം എന് നേസ്ട്രോങ്ങ്‌റൂമി ന്റെഇരുട്ടിലേക് കുതള്!ളി ഏറ്റവും കൂടുതല്‍ നഷ്ടം കവിയൂരിനാണെന് നുതോന്നുന്.നു അപാ രസ്വത്തിനുടമയും അതിവിശിഷ്ടമായ സ്വര്‍ണ്ണപ്രഭാമണ്ഡലം ചാര്‍ത്തിവിരാജിച്ചിരുന്നവനുമായത്@ക്കവിയൂരപ്പന്‍ ഇപ്പോള്‍ ഉത്സവകാലത്തുപോലും നിരാഭരണനാ.ണ്